Friday, July 11, 2008

ആകുലത

ഇളംതെന്നലാഴവൾ വന്നെന്നരികിൽ
തഴുകി തലോടി എന്നിലെ മോഹങ്ങളെ
സ്വപ്നങ്ങളെ ഉണർത്തിയവൾ എങ്ങോ-
പോഴ് മറഞ്ഞു.
പിഞ്ചുകുഞ്ഞിനോമനതത്തിൽ
പോലും കാമം കാണുന്ന റാഞ്ചാൻപതി-
ഞ്ഞിരിക്കുന്ന കഴുകൻ കണ്ണീന്നുമുന്നില
വൾ സുരക്ഷിതയല്ലാന്നു തിരിച്ചറിഞ്ഞ
നിമിഷമവളേത്തേടി ഞാനലഞ്ഞു.
ആർത്തലച്ചുയരുന്ന തിരമാലകളി
ൽ ,പാതയോരത്ത്,കുന്നിൻചെരുവിൽ,
പൊട്ടകിണറ്റിൽ,അവസാനം ഞാനവളേ
കണ്ടെത്തുകത്തെന്നേ ചെയ്തു മോർചെ-
റിയിലെ തുരുബെടുത്ത ബെഞ്ചിനു മുകളിൽ.